നബി (സ) പറഞ്ഞു:
ഒരു വൃദ്ധനെ അയാളുടെ വാര്‍ദ്ധക്യം പരിഗണിച്ച് ഒരു ചെറുപ്പക്കാരന്‍ ബഹുമാനിച്ചാല്‍ ആ ചെറുപ്പക്കാരന്‍ വാര്‍ദ്ധക്യം പ്രാപിക്കുന്ന കാലത്ത് അയാളെ ബഹുമാനിക്കാന്‍ അള്ളാഹു ആളുകളെ നിയോഗിക്കാതിരിക്കില്ല.
(തുര്‍മുദി).
സമ്പാദകന്‍: മുഖ്‌ബീല്‍ ചാളകാട്